പാലക്കാട് കൊല്ലംങ്കോട് അടുത്തുള്ള എലവഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പെരുങ്ങോട്ടുകാവ് ദേവീക്ഷേത്രം .ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ.കേരളത്തിലെ കാളി ക്ഷേത്രങ്ങളിൽ വടക്കോട്ട് ദർശനമായ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത് . പെരിങ്ങോട്ട്ക്കാവ് ക്ഷേത്രതിന് 500 കൊല്ലത്തിലധികം പഴക്കമുണെന്നാണ് വിശ്വസിക്കപ്പെടുന്നത് . നൂറ്റാണ്ടുകൾക്ക് മുൻപ് എലവഞ്ചേരിയിലെ തെന്മലയിൽ നിന്നും ഗാർഹിക ആവശ്യങൾക്കായി ഇല്ലികെട്ടുകൾ ശേഖരിക്കെ അവിടെ ഉണ്ടായിരുന്ന കാളി ചൈതന്യം പെരിങ്ങോടൻ എന്ന സാധാരണക്കാരന്റെ ഇല്ലികെട്ടിൽ ഇരുന്നു കൊണ്ട് ഇക്ഷുമതി പുഴയുടെ കരയിലെക്ക് അവരുടെ കൂടെ എഴുന്നള്ളി . ഇല്ലി കെട്ടിന്റെ ഭാരം വർദ്ധിച്ചത് കണ്ട് സംശയം തോന്നിയ അവർ സ്ഥലത്തെ പ്രമാണിയെ വിളിക്കുകയും അദ്ദേഹം പ്രശ്നവിചാരം ചെയ്തപ്പോൾ ദേവീ ചൈതന്യം തിരിച്ചറിഞ്ഞു തുടർന്ന് പെരിങ്ങോടനും കൂട്ടരും ഭഗവതിയെ കാവ് ഉണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു. കാലങ്ങൾക്ക് ശേഷം മലമ്പാറിന്റെ രാജാവായ സാമൂതിരിയുടെ അധിനിവേശ സമയത്ത് അദ്ദേഹം പാലക്കാട് കീഴടക്കുകയും കരിമ്പുഴ ആസ്ഥാനമാക്കി പാലക്കാട് ഭരിക്കാൻ രണ്ടാം സ്ഥാനിയായ ഏറാൾപ്പാടിനെ ചുമതലപെടുതുകയും ചെയ്തു ഒരു നാൾ ഏറാൾപ്പാട് പെരിങ്ങോട്ട് കാവിൽ വരികയും അവിടെ ഉള്ള ദേവീ ചൈതന്യം കാണാൻ ഇട വരികയും ചെയ്തു ദേവി ഉപാസകൻ ആയ അദ്ദേഹം ബ്രാഹ്മണരെ ക്കൊണ്ട് ഭഗവതിയെ ആദ്യം നിന്ന് മൂലസ്ഥാനത്ത് നിന്ന് ആവാഹിക്കുകയും ഇപ്പോൾ പുറത്തേക്കാവ് ക്ഷേത്രം നില്കുന്നേടത്തെ ആലിൻചുവട്ടിൽ ആദ്യം ഇരുത്തുകയും പിന്നീട് ക്ഷേത്രം പണി കഴിപ്പിച്ച് ഭഗവതിയെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു
ഉപ ദൈവങ്ങൾ
ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ആൽത്തറയിൽ ഗണപതിയേയും യും ക്ഷേത്ര കവാടത്തിനു പുറത്തായി ഭൈരവ സ്വാമിയും ക്ഷേത്രത്തിനു പുറത്ത് പടിഞ്ഞാറുവശത്തായി ഭഗവതിയെ ധ്യാനിച്ചിരിക്കുന്ന ഭാവത്തിൽ ഋഷീശ്വരന്റെയും സമീപത്തായി ബ്രഹ്മരക്ഷസിന്റെയും പ്രതിഷ്ഠകളുണ്ട് ക്ഷേത്രമതിൽക്കകത്ത് തെക്ക് പടിഞ്ഞാറ് മൂലയിൽ നാഗ പ്രതിഷ്ഠയും നാലമ്പലത്തിനകത്തായി ധർമശാസ്താവും കുടികൊള്ളുന്നു
മകര മാസത്തിലെ രേവതി നാളിൽ ഉത്സവം കൊടിയേറ്റവും ഇടവമാസത്തിലെ മകയിരം നാളിൽ ഭഗവതിയുടെ പ്രതിഷ്ഠാദിനവും ഉണ്ട് ഭഗവതി ഉഗ്ര ഭാവത്തിൽ ഇരിക്കുന്നതിനാൽ മഹാ ഗുരുതി തർപ്പണവും ഗുരുതി പുഷ്പാഞ്ജലിയും ഇവിടുത്തെ വിശേഷ വഴിപാടുകളാണ്
Devotees should not stand inside the temple during Nivedya and Shivali.
Devotees should not stand inside the temple during Nivedya and Shivali. * Offerings to the deity are prepared in the Titapalli inside the temple. Melshanthi or Kiz shanthi should not taste or smell the offerings prepared with clean materials before offering them to the deity. In ancient times, it was customary to cover the mouth and nose while preparing the offering. That's because God's food should be so pure. The Nivedya should be cooked by touching the right hand with the left hand and stirring the offering with a shovel.Devotees eat that uchishta of the deity after offering the offering to the deity after thinking that it has been accepted by the deity.When it is time for Nivedya, all the devotees should stand outside the enclosure while the poojari shouts 'Nivedya' from the Titapalli. One has to come out like this during Nivedya and Shiveli. The priest worships the deity with mantras in front of the deva image and appeases the deity. Offerings with four types of...
Comments
Post a Comment